ഫലസ്തീൻ
അമേരിക്കൻ ചിന്തകനും പ്രൊഫസ്സറും ആയ നോം ചോംസ്കി തന്റെ കവിതയിൽ സൂചിപ്പതു നാളിതുവരെയായി ഫലസ്തീനിൽ നടന്നു കൊണ്ടിരിക്കുന്നതിന്റെ ചുരുക്കമാണ് കാലങ്ങളായി അവിടെ അധിവസിച്ചിരുന്ന ജനതയെ നിരന്തരം അവരുടെ ഭൂമി കയ്യേറിയും കൃഷി നശിപ്പിച്ചും പട്ടിണിക്കിട്ടും ഗതാഗതം ജലം തുടങ്ങി മനുഷ്യന് അനിവാര്യമായ എല്ലാം തടഞ്ഞും നിർദയം ബോംബെറിഞ്ഞു കൊന്നും കൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്രായേൽ ക്രൂരത താണ്ഡവമാടി കൊണ്ടിരിക്കുകയാണ് നിരന്തരം അടി വേടിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം സ്വാഭാവികമായി തിരിച്ചു പ്രതികരിച്ചാൽ ആ പ്രതികരണത്തെ ആണ് ആണ് ചിലർ കുറ്റപ്പെടുത്തുന്നത്, ഫലസ്തീൻ ജനത പൊരുതുന്നത് അവരുടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് ഇന്ത്യൻ സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് ഇറങ്ങി തിരിക്കാൻ നമ്മുടെ സേനാനികൾക്കു ഉണ്ടായിരുന്ന കാരണങ്ങളെക്കാൾ പത്തിരട്ടി കാരണങ്ങൾ ആണ് അവരുടെ സ്വന്തം നാടിൻറെ സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് അവർക്കുള്ളത്, ഡാർവിഷ് എന്ന കവി ചോദിക്കുന്ന ചോദ്യമുണ്ട് അവസാനത്തെ ആകാശവും കഴിഞ്ഞു പറവകൾ എങ്ങോട്ടു പോകാനാണ് ? കാലങ്ങളായി തുല്യത ഇല്ലാത്ത ക്രൂരതക...